കോഴിഫാം കത്തി, 600 കോഴിക്കുഞ്ഞുങ്ങൾ ചത്തു

5000 കോഴികളെ ഇടുന്ന ഒരു കൂടാണ് പൂർണ്ണമായും കത്തിയത്. 12 ദിവസം പ്രായമെത്തിയ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. 5 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.

author-image
Shyam Kopparambil
New Update
pa

കൂത്താട്ടുകുളം: പാലക്കുഴ ഇല്ലിക്കുന്നിൽ കോഴിഫാം കത്തി 600 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കുന്നപ്പിള്ളി റെജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമാണ് കത്തി നശിച്ചത്. 3 ഷെഡുകളിലായി 10000 ഇറച്ചിക്കോഴികളെ വളർത്തുന്ന യുവ കർഷകനാണ് റെജി. അഗ്നിബാധയുടെ സമയത്ത് ചൂടിൽ നിന്നും രക്ഷപ്പെടാനായി കോഴിക്കുഞ്ഞുങ്ങൾ കൂടിന്റെ ഒരു ഭാഗത്തേക്ക് കൂട്ടമായി മാറിയിരുന്നു. തീ കത്തുന്നത് കണ്ട് ഓടിക്കൂടിയ പണിക്കാരും നാട്ടുകാരും ചേർന്ന് ബാക്കി കുഞ്ഞുങ്ങളെ രക്ഷിച്ച് അടുത്ത കൂട്ടിലേക്ക് ആക്കി.


5000 കോഴികളെ ഇടുന്ന ഒരു കൂടാണ് പൂർണ്ണമായും കത്തിയത്. 12 ദിവസം പ്രായമെത്തിയ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. 5 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. കൂടിന് നിലവിൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ല. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് പൂർണ്ണമായും തീ അണച്ചത്. കൂട് കത്തി നശിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ് ആരോപിച്ചു.

kochi ernakulam Ernakulam News ernakulamnews